✍️ കെ.എം.രാജൻ മീമാംസക് ഇന്നത്തെ മനുഷ്യജീവിതം സാങ്കേതികവിദ്യയുടെയും വസ്തുസൗകര്യങ്ങളുടെയും ഉച്ചകോടിയിൽ എത്തിയിരിക്കുകയാണ്. എന്നാൽ ഇതിന്റെ മറുവശത്ത് ആത്മീയതയും നൈതികതയും മൂല്യബോധവും ക്ഷയിച്ചുപോകുന്ന ദുരവസ്ഥയും നമ്മൾ കാണുന്നു. ഭൗതിക സമ്പാദ്യങ്ങൾ വർധിച്ചിട്ടും മനുഷ്യന് അന്തഃശാന്തി നഷ്ടപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് “വേദങ്ങളിലേക്ക് മടങ്ങുക” എന്ന ആഹ്വാനം അത്യന്തം പ്രസക്തമാകുന്നത്. 🔶 വേദങ്ങളുടെ അർത്ഥവും മഹത്വവും ‘വേദം’ എന്നത് വിദ്യയുടെയും സത്യത്തിന്റെയും ഉറവിടം…
read more✍️ കെ. എം. രാജൻ മീമാംസക് വേദങ്ങളിലേക്ക് മടങ്ങിവന്ന് ഹിന്ദു സമൂഹത്തെ പുനരുജ്ജീവിപ്പിക്കുകയും പരിഷ്കരിക്കുകയും ചെയ്യുക എന്നതായിരുന്നു മഹർഷി ദയാനന്ദസരസ്വതിയുടെ ദൗത്യം. പത്തൊൻപതാം നൂറ്റാണ്ടിൽ ഹിന്ദുമതത്തിൽ നിലനിന്നിരുന്ന പല ആചാരങ്ങളും വേദങ്ങളുടെ ശുദ്ധവും ഏകേശ്വരീയ ജ്ഞാനത്തിൽ നിന്ന് വ്യതിചലിച്ചതിനാലാണ് എന്ന് അദ്ദേഹം വിശ്വസിച്ചു. 🪔 📚 🚨 അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ: 🚨 താഴെ പറയുന്ന ആചാര –…
read moreഅപൗരുഷേയവും സർവ വിജ്ഞാനങ്ങളുടെയും അക്ഷയ ഖനിയുമായ വേദങ്ങളെയും വൈദിക സിദ്ധാന്തങ്ങളെയും സരളമായി ജിജ്ഞാസുക്കൾക്ക് പ്രായഭേദമന്യേ പരിചയപ്പെടുത്തുന്നതിനായി ചോദ്യോത്തര രൂപത്തിൽ തയ്യാറാക്കിയ ഒരു ലഘു പുസ്തകമാണ് ഇത്. മഹർഷി ദയാനന്ദ സരസ്വതിയുടെ അമര ഗ്രന്ഥമായ സത്യാർഥ പ്രകാശത്തെ അടിസ്ഥാനമാക്കിയ ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത് ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലത്തിന്റെ അധിഷ്ഠാതാവുമായ ശ്രീ.കെ.എം.രാജനാണ്. വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില 40…
read moreഅമരബലിദാനി പണ്ഡിറ്റ് ലേഖ്റാം വൈദികധർമ്മത്തിന്റെ പ്രചാരണത്തിനും സംരക്ഷണത്തിനുമായി സർവ്വസ്വവും സമർപ്പിക്കുവാൻ തയ്യാറായ നിരവധി ആര്യപ്രചാരകൻമാരെ ആര്യസമാജം വാർത്തെടുത്തിട്ടുണ്ട്. പണ്ഡിറ്റ് ലേഖ്റാം ഇവരിലെ ആദ്യ ശ്രേണിയിൽ വരുന്ന മഹാപുരുഷനായിരുന്നു. 1897 മാർച്ച് 6 ന് ധര്‍മ്മത്തിന് വേണ്ടി രക്തസാക്ഷിയായ ആദ്യ ആര്യസമാജ പ്രചാരകനായിരുന്നു പണ്ഡിറ്റ് ലേഖ്‌റാം. 2022-2023 ല്‍ അദ്ദേഹത്തിന്റെ 125-ാം രക്തസാക്ഷിത്വ വാര്‍ഷികം ആചരിച്ചപ്പോൾ ലേഖ്‌റാമിന്റെ സംക്ഷിപ്ത ജീവിതവിവരങ്ങള്‍…
read more“ആര്യസമാജത്തിന്റെ സമുന്നത നേതാവും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന സ്വാമി ശ്രദ്ധാനന്ദൻ 1924 ൽ എഴുതിയ ഒരു ലഘു ഗ്രന്ഥമായ ഹിന്ദു സംഘടന ക്യോം? ഓർ കൈസേ? എന്നതിന്റെ മലയാള തർജ്ജമയാണിത്. ഹിന്ദു ഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ച് 1920 കളിൽ തന്നെ സ്ഥിതിവിവരക്കണക്കുകൾ സഹിതം സ്വാമിജി വിവരിച്ചിരുന്നു. അന്ന് ഹൈന്ദവസമാജം അദ്ദേഹത്തിന്റെ ഉപദേശങ്ങളെ ഉൾക്കൊണ്ടിരുന്നുവെങ്കിൽ 1947 ലെ ഭാരതവിഭജനം ഒഴിവാക്കാമായിരുന്നു. എന്നാൽ നാം…
read moreദയാനന്ദ സന്ദേശം – വൈദിക ദാർശനിക മാസിക (ആര്യസമാജത്തിന്റെ മലയാളം മുഖപത്രം) ഒരു ദശാബ്ദത്തിലധികമായി പ്രസിദ്ധീകരിച്ചുവരുന്ന ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസികയുടെ (ആര്യസമാജത്തിന്റെ മലയാളം മുഖപത്രം) 2025 ജൂലൈലക്കം വിതരണത്തില്‍. വായിക്കുക… വരിക്കാരാകുക… പ്രചരിപ്പിക്കുക…വരിക്കാരാകുവാൻ ഇതോടൊപ്പം കൊടുക്കുന്ന QR code scan ചെയ്ത് വരിസംഖ്യ അടക്കാവാവുന്നതാണ്.Google Pay Number : 9562529095 വരിസംഖ്യ അടച്ചതിന്റെ screen shot…
read moreശ്രാവണി ഉപാകർമ്മവും വൈദികസ്വാധ്യായവും നമസ്തേ, ജൂലൈ 10 ന് വ്യാഴാഴ്ച വേദഗുരുകുലത്തിൽ നടക്കുന്ന ശ്രാവണി ഉപാകർമ്മം ചടങ്ങ് മറ്റ് ജില്ലകളിൽ നിന്നും വരുന്നവരുടെ സൗകര്യം (ഇന്നും നാളെയുമായി നടക്കുന്ന വാഹന പണിമുടക്ക് മൂലം വന്നുചേർന്ന അസൗകര്യം പരിഗണിച്ച്) കൂടി കണക്കിലെടുത്ത് കാലത്ത് 9 മണിക്ക് (ഉച്ചക്ക് 12 മണി വരെ) ആയിരിക്കും നടത്തുക. നേരത്തെ ഇത് കാലത്ത് 7നാണ്…
read moreവൈദിക സായന പഞ്ചാംഗമനുസരിച്ച് ശ്രാവണ പൂർണ്ണിമയായ ജൂലൈ 10 മുതൽ മഹർഷി ദയാനന്ദസരസ്വതിയുടെ അമരഗ്രന്ഥമായ സത്യാർത്ഥപ്രകാശം പുസ്തകത്തിൻ്റെ സ്വാധ്യായ മാസാചരണം നടത്തുവാൻ എല്ലാ വേദബന്ധുക്കളെയും സ്വാഗതം ചെയ്യുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും അടിമപ്പെട്ടുപോയ നമ്മുടെ സമൂഹത്തെ സത്യത്തിൻ്റെ പാതയിലേക്ക് നയിക്കാൻ സത്യാർത്ഥപ്രകാശം എന്ന പുസ്തകത്തിലെ പ്രകാശത്തിന് നിസ്സംശയം സാധിക്കും. ഈ സ്വാധ്യായത്തിലൂടെ ആത്മീയ ഉന്നതി നേടാൻ ഏവരെയും സത്യാർത്ഥപ്രകാശം സ്വാധ്യായമാസാചരണത്തിലേക്ക്…
read moreവൈദിക ഗണപതി ഈശ്വരന് അനേകം ഗൗണവും കാർമ്മികവും സ്വാഭാവികവും ആലങ്കാരികവുമായ നാമങ്ങളുണ്ട്. അതിൽ ഒരു നാമമാണ് ഗണപതി. യജുർവേദത്തിലെ മന്ത്രത്തിൽ ഗണപതി പ്രിയപതി, നിധിപതി എന്നീ നാമങ്ങളിൽ ഈശ്വരനെ സംബോധന ചെയ്തിരിക്കുന്നു. ഇതിൽ പ്രേമത്തിന്റെ സ്വാമി എന്ന അർത്ഥത്തിൽ പ്രിയപതി സിദ്ധമാകുന്നു. ഈശ്വരൻ സർവ്വ ചരാചരങ്ങളോടും കരുണ, പ്രേമം എന്നിവ കാണിക്കുന്നു. അതുപോലെ മനുഷ്യരും സർവ്വ പ്രാണികളോടും മനസാ…
read moreകാലാ പഹാഡ് “വേദങ്ങളിലേക്കു മടങ്ങുക “ ഇതായിരുന്നു സ്വാമി ദയാനന്ദ സരസ്വതി ആഹ്വാനം ചെയ്തത്. വൈദികസംസ്കാരം ലോപിച്ചു പോയി എന്നത് കൊണ്ടു മാത്രമല്ല ഇത്തരമൊരു ആഹ്വാനം. ആ സംസ്കാര ലോപം സനാതന ധാർമ്മികളെ അധർമ്മികളാക്കി കൊണ്ടിരിക്കുന്നു എന്നതു കൊണ്ടു കൂടിയാണ്. വൈദിക ധർമ്മത്തിനു പകരം ഭരണാധികാരികളും പൗരാണികരിൽ പ്രമുഖരും പറയുന്നത് ധർമ്മമായി കൊണ്ടാടുകയും ചെയ്തപ്പോൾ പ്രത്യക്ഷമായോ പരോക്ഷമായോ തങ്ങളെ…
read more