ശിവസങ്കല്പം ആരാണ് ശിവൻ? കൈലാസനാഥൻ, അർധനാരീശ്വരൻ, തുടങ്ങിയ നിരവധി വിശേഷണങ്ങൾ നാം കേട്ടിട്ടുണ്ട്. ബ്രഹ്മാവ്, വിഷ്ണു, ശിവൻ തുടങ്ങിയവരെ ത്രിമൂർത്തികൾ ആയാണ് പുരാണങ്ങളിൽ വിശേഷിപ്പിക്കുന്നത്. ബ്രഹ്മാ, വിഷ്ണു, ശിവൻ എന്നിവയെല്ലാം വൈദിക ശബ്ദങ്ങളാണ്. ഒരേ ഒരീശ്വരന്റെ വിവിധ വിശേഷണങ്ങൾ ആണിവ. എന്നാൽ ഇന്ന് പ്രചാരത്തിലുള്ള പതിനായിരക്കണക്കിന് കെട്ടുകഥകളിൽ നിന്ന് സത്യം ഏതെന്ന് കണ്ടെത്താൻ കഴിയാതെ അന്ധന്മാർ ആനയെ കണ്ടപോലെയാണ്…
read moreധർമ്മത്തിന്റെ ജ്ഞാനം എവിടെനിന്ന് ലഭിക്കുന്നു ? “വേദങ്ങൾ, ഋഷിമാരുടെ ഗ്രന്ഥങ്ങൾ, മഹാപുരുഷന്മാരുടെ ആചരണങ്ങൾ എന്നിവയിൽ നിന്ന് ധർമ്മത്തിന്റെ ജ്ഞാനം ലഭിക്കുന്നു.” (വേദപ്രകാശം പാഠാവലി, പേജ്: 18) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 40/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ…
read moreവേദങ്ങളെ അറിയുക മനുഷ്യന്റെ ഗ്രന്ഥാലയത്തിലെ ഏറ്റവും പ്രാചീനമായ വിജ്ഞാന സാഗരമായാണ് അപൗരുഷേയമായ ചതുർവേദങ്ങളെ വിലയിരുത്തിയിട്ടുള്ളത്. എന്നാൽ ഏതാനും തത്പരകക്ഷികൾ നമ്മുടെ പരമപ്രമാണങ്ങളായ ചതുർവേദങ്ങളെ ഒരു ദാക്ഷിണ്യവും കൂടാതെഅപകീർത്തിപ്പെടുത്തുകയും ദുഷ്പ്രചരണംനടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. വേദങ്ങളിൽ സ്ത്രീവിരുദ്ധത, വർണവിവേചനം, അശ്ലീലത, മൃഗബലി തുടങ്ങി നിരവധി അനാചാരങ്ങൾ ഉണ്ട് എന്ന് വരുത്തി തീർക്കാൻ വേദമന്ത്രങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് മാനവർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ സംഘടിതമായ ഒരു…
read more“പുരുഷാ ബഹവോ രാജൻ സതതം പ്രിയവാദിനഃ l അപ്രിയസ്യ തു പഥ്യസ്യ വക്താ ശ്രോതാ ച ദുർലഭഃ ll (മഹാഭാരതം ഉദ്യേഗപർവ്വം അദ്ധ്യായം 37, ശ്ലോകം 14. വിദുരനീതി)” “അല്ലേ ധൃതരാഷ്ട്ര, മറ്റുള്ളവരെ സന്തോഷിപ്പിക്കുവാനായി എല്ലായ്പോഴും പ്രിയമായിട്ടുള്ള മൊഴിമാത്രം പറയുന്ന മുഖസ്തുതിക്കാർ ഈ ലോകത്തിൽ വളരെയുണ്ട്. എന്നാൽ കേൾക്കുമ്പോൾ അപ്രിയമായി തോന്നുന്നതും വാസ്തവത്തിൽ ശ്രേയസ്കരവുമായിട്ടുള്ള വാക്ക് പറയുന്നവരും കേൾക്കുന്നവരും…
read moreസത്യാർത്ഥപ്രകാശം വായിക്കുക…. പ്രചരിപ്പിക്കുക… ജന്മം കൊണ്ടല്ല ഗുണകർമ്മം കൊണ്ടാണ് ജാതി തീരുമാനിക്കുന്നത് ശൂദ്രോ ബ്രാഹ്മണതാമേതി ബ്രാഹ്മണശ്ചൈതി ശൂദ്രതാമ് l ക്ഷത്രിയാജ്ജാതമേവം തു വിദ്യാദ്വൈശ്യാത്തതഥൈവ ച ll (മനു. അ. 10. ശ്ലോ. 65) “ഒരുവൻ ശൂദ്രകുലത്തിൽ ജനിച്ചവനാണെങ്കിലും ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ എന്നിവരുടെ ഗുണകർമ്മ സ്വഭാവങ്ങളോടുകൂടിയവനാണെങ്കിൽ അവൻ ബ്രാഹ്മണനോ, ക്ഷത്രിയനോ, വൈശ്യനോ ആയിത്തീരുന്നതാണ്. അതുപോലെതന്നെ ബ്രാഹ്മണന്റേയോ, ക്ഷത്രിയന്റേയോ, വൈശ്യന്റേയോ…
read moreസത്യാർത്ഥപ്രകാശം വായിക്കുക…. പ്രചരിപ്പിക്കുക… വേദവിദ്യയുടെ ദാനമാണ് ശ്രേഷ്ഠമായിട്ടുള്ളത് സർവ്വേഷാമേവ ദാനാനാം ബ്രഹ്മദാനം വിശിഷ്യതേ. വാര്യന്നഗോമഹീവാസസ്തിലകാഞ്ചനസർപ്പിഷാം. (മനു. അ, 4. ശ്ലോ. 233) ജലം, അന്നം, പശു, ഭൂമി, വസ്ത്രം, തിലം(എള്ള്) സ്വർണ്ണം, നെയ്യ് എന്നുതുടങ്ങി ഏതെല്ലാം പദാർത്ഥങ്ങളുടെ ദാനം ലോകത്തിൽ ഉണ്ടോ അവയിലെല്ലാറ്റിലും വെച്ച് ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് വേദവിദ്യയുടെ ദാനമാകുന്നു. അതിനാൽ വിദ്യയെ വർദ്ധിപ്പിക്കുന്നതിന്നായി തനുമനോധനങ്ങളെക്കൊണ്ട് പാടുള്ളടത്തോളം പ്രയത്നം…
read moreജീവാത്മാവ് മോക്ഷം പ്രാപിയ്ക്കുമ്പോൾ സുഖദുഃഖങ്ങൾ വിട്ടകലുന്നു ശരീരമുള്ളവന് സുഖദുഃഖങ്ങൾ അനുഭവിക്കാതെ ഇരിക്കാൻ ഒരിക്കലും സാധിക്കുന്നതല്ല. ശരീരരഹിതനായ ജീവാത്മാവ് മോക്ഷം പ്രാപിയ്ക്കുമ്പോൾ സർവ്വവ്യാപകനായ പരമേശ്വരനോടുകൂടി സായൂജ്യം പ്രാപിച്ച് പരിശുദ്ധനായിത്തീരുന്നു. അപ്പോൾ ആ ജീവാത്മാവിനെ സാംസാരികങ്ങളായ സുഖ- ദുഃഖങ്ങൾ സ്പർശിയ്ക്കുകയില്ല. (സത്യാർത്ഥപ്രകാശം പഞ്ചമോല്ലാസം, പേജ്: 140)
read moreഎങ്ങനെ പരമാത്മാവിനെ പ്രാപിച്ച് പരമാനന്ദമനുഭവിക്കാം “ശാന്തചിത്തന്മാരും വിദ്വാന്മാരുമായ ഏതൊരു ജനങ്ങൾ തപസ്സുചെയ്തുകൊണ്ടും ധർമ്മം അനുഷ്ഠിച്ചുകൊണ്ടും ഭിക്ഷാന്നത്താൽ നിത്യവൃത്തി നിർവ്വഹിച്ചുകൊണ്ടും വനത്തിൽ വസിക്കുന്നുവോ, അവർ നാശമറ്റവനും, ലാഭാലാഭങ്ങളില്ലാത്തവനും, പൂർണ്ണപുരുഷനുമായ പരമാത്മാവ് വിളങ്ങുന്നേടത്ത് ചെന്ന്, നിർമ്മലന്മാരായി തങ്ങളുടെ പ്രാണൻ വഴിയായി ആ പരമാത്മാവിനെ പ്രാപിച്ച്, പരമാനന്ദമനുഭവിക്കുന്നവരായിത്തീരുന്നു.” (സത്യാർത്ഥപ്രകാശം പഞ്ചമോല്ലാസം, പേജ്: 138)
read moreവേദങ്ങളെ അറിയുക മനുഷ്യന്റെ ഗ്രന്ഥാലയത്തിലെ ഏറ്റവും പ്രാചീനമായ വിജ്ഞാന സാഗരമായാണ് അപൗരുഷേയമായ ചതുർവേദങ്ങളെ വിലയിരുത്തിയിട്ടുള്ളത്. എന്നാൽ ഏതാനും തത്പരകക്ഷികൾ നമ്മുടെ പരമപ്രമാണങ്ങളായ ചതുർവേദങ്ങളെ ഒരു ദാക്ഷിണ്യവും കൂടാതെഅപകീർത്തിപ്പെടുത്തുകയും ദുഷ്പ്രചരണംനടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. വേദങ്ങളിൽ സ്ത്രീവിരുദ്ധത, വർണവിവേചനം, അശ്ലീലത, മൃഗബലി തുടങ്ങി നിരവധി അനാചാരങ്ങൾ ഉണ്ട് എന്ന് വരുത്തി തീർക്കാൻ വേദമന്ത്രങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് മാനവർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ സംഘടിതമായ ഒരു…
read moreഅമരബലിദാനി പണ്ഡിറ്റ് ലേഖ്റാം വൈദികധർമ്മത്തിന്റെ പ്രചാരണത്തിനും സംരക്ഷണത്തിനുമായി സർവ്വസ്വവും സമർപ്പിക്കുവാൻ തയ്യാറായ നിരവധി ആര്യപ്രചാരകൻമാരെ ആര്യസമാജം വാർത്തെടുത്തിട്ടുണ്ട്. പണ്ഡിറ്റ് ലേഖ്റാം ഇവരിലെ ആദ്യ ശ്രേണിയിൽ വരുന്ന മഹാപുരുഷനായിരുന്നു. ധർമ്മത്തിന് വേണ്ടി രക്തസാക്ഷിയായ ആദ്യ ആര്യസമാജ പ്രചാരകനായിരുന്നു പണ്ഡിറ്റ് ലേഖ്റാം. 1897 മാർച്ച് 6 ന് ആണ് ഇത് സംഭവിച്ചത്. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന്റെ 126-ാം വാർഷികമായ 2022- 2023 ന്…
read more