ഭരേഷ്വിന്ദ്രം സുഹവം ഹവാമഹേf ഹോമുചം സുകൃതം ദൈവ്യം ജനം |അഗ്നിമ് മിത്രം വരുണം സാതയേ ഭഗം ദ്യാവാപൃഥിവീ മരുത: സ്വസ്തയേ ||(ഋഗ്വേദം 10.63.9) സങ്കടാവസ്ഥകളിൽ പെട്ടെന്ന് വിളികേൾക്കുന്നവനും പാപത്തിൽ നിന്ന് മോചിപ്പിക്കുന്നവനും ശുഭകർമ്മം ചെയ്യുന്നവനും പണ്ഡിതന്മാരെ സഹായിക്കുന്നവനും എല്ലാത്തിന്റെയും ജനയിതാവുമായ ഐശ്വര്യവാനായ ദേവനെ ഞങ്ങൾ സ്തുതിക്കുന്നു. പ്രാപ്തിക്കായും മംഗളത്തിനായും അഗ്നിയേയും മിത്രനേയും വരുണനേയും ഭഗനേയും ലോകത്തേയും മരുത്തുക്കളെയും ഞങ്ങൾ…
read moreയ ഈശിരേ ഭുവനസ്യ പ്രചേതസോ വിശ്വസ്യ സ്ഥാതുർജഗതശ്ച മന്തവ: |തേ ന: കൃതാദകൃതാദേനസസ്പര്യദ്യാ ദേവാസ: പിപൃതാ സ്വസ്തയേ ||(ഋഗ്വേദം 10.63.8) ആര് തികഞ്ഞ അറിവുള്ളവരും മനനം ചെയ്യുന്നവരും ഉറച്ചുവരും ചലിച്ചു കൊണ്ടിരിക്കുന്ന വിശ്വത്തെ എല്ലാ ലോകത്തിന്റെ ഭരണകർത്താവുമായിരിക്കുന്നുവോ ദിവ്യ പുരുഷൻമാരായ ആ നിങ്ങൾ ഞങ്ങളെ ചെയ്തതും ചെയ്യാത്തതുമായ പാപങ്ങളിൽ നിന്ന് അകറ്റി നിർത്തി മംഗളം പ്രാപിക്കാനായി രക്ഷിച്ചാലും. MAY…
read moreയേഭ്യോ ഹോത്രാ പ്രഥമാമായേജേ മനു: സമിദ്ധാഗ്നിർമനസാ സപ്തഹോതൃഭി: |ത ആദിത്യാ അഭയം ശർമ യച്ഛത സുഗാ ന: കർത്ത സുപഥാ സ്വസ്തയേ ||(ഋഗ്വേദം 10.63.7) ആർക്കായിട്ടാണോ അഗ്നി പ്രജ്വലിപ്പിച്ചു കൊണ്ട് ഹൃദയപൂർവ്വം ഏഴു ഹോതാക്കൾ വഴി മനുഷ്യൻ സർവ്വശ്രേഷ്ഠമായ ആരാധനയേ ചെയ്തുവരുന്നത് അഖണ്ഡ വ്രതധാരികളായവരെ ആ നിങ്ങൾ ഭയമില്ലാത്തതായ ആശ്രയംതന്ന് അനുഗ്രഹിക്കുവിൻ. മംഗളസിദ്ധിക്കായി ഞങ്ങളുടെ നല്ല വഴികളെ സുഗമമാക്കിയാലും….
read moreകോ വ: സ്തോമം രാധതി യം ജൂജോഷഥ വിശ്വേദേവാസോ മനുഷോ യതിഷ്ഠന | കോ വോധ്വരം തുവിജാതാ അരം കരദ്യോ ന : പർഷദത്യംഹ: സ്വസ്തയേ ||(ഋഗ്വേദം 10.63.6) എല്ലാ ദേവതകളെ, മനനശീലമുള്ളവരെ, നിങ്ങൾ എത്രയുണ്ടോ ആ നിങ്ങൾക്കെല്ലാമായിട്ട് ആര് സ്തോത്രങ്ങൾ ഒരുക്കുന്നു? ആരെ നിങ്ങൾ പ്രിയപ്പെടുന്നു? വിശാലമായ കീർത്തിയുള്ളവരായവരെ ആര് നിങ്ങളുടെ ഹിംസാരഹിത കർമ്മത്തെ നല്ലപോലെ മുഴുവനാക്കുന്നു?…
read moreസമ്രാജോ യേ സുവൃധോ യജ്ഞമായയുരപരിഹ് വൃതാ ദധിരേ ദിവി ക്ഷയം |താങ് ആവിവാസനമസാ സുവൃക്തിഭിർ മഹോ ആദിത്യാങ് അദിതിം, സ്വസ്തയേ ||(ഋഗ്വേദം 10.63.5) ആരെല്ലാം നല്ലപോലെ പ്രകാശിച്ചുകൊണ്ടും ആത്മോന്നതി നേടിക്കൊണ്ടും യജ്ഞ ധർമ്മം പ്രാപിച്ചുകൊണ്ടും പ്രതിബന്ധമില്ലാതെ പ്രകാശത്തിൽ നിവാസം ഉറപ്പിച്ചുവോ ആ മഹത്വശാലികളായ വിദ്വാൻമാരേയും അവരുടെ മാതാവായ അഖണ്ഡ ബ്രഹ്മ ശക്തിയേയും നമിച്ചുകൊണ്ട് നല്ലവണ്ണം ഒരുക്കപ്പെട്ട പ്രാർത്ഥനകൾ കൊണ്ട്…
read moreനൃചക്ഷസോ അനിമിഷന്തോ അർഹണാ ബൃഹദ്ദേവാസോ അമൃതത്വമാനശു: | ജ്യോതീരഥാ അഹിമായാ അനാഗസൗ ദിവോ വർഷ്മാണം വസതേ സ്വസ്തയേ ||(ഋഗ്വേദം 10.63.4) അല്ലയോ പരമേശ്വര ! ജ്ഞാനം പ്രദാനം ചെയ്യുന്നവരും എല്ലായ്‌പോഴും ഉണർന്നിരിക്കുന്നവരും ആയ തേജസ്വികളായ വിദ്വാന്മാർ യോഗ്യതകൊണ്ട് മോക്ഷത്തെ പ്രാപിച്ച് പ്രകാശത്തിൽ രമിക്കുന്നവരും വ്യാപകമായ ബുദ്ധിയുള്ളവരുമായ അവർ നന്മക്കായി പ്രകാശത്തിന്റെ ഉന്നത സ്ഥാനത്തെ ചുറ്റികൊണ്ടിരിക്കുന്നു. O PARAMESHWARA !…
read moreയേഭ്യോ മാതാ മധുമത് പിന്വതേ പയ: പീയുഷം ദ്യൗരദിതിരദ്രിബർഹാ: |ഉക്ഥശുഷ്‌മാൻ വൃഷഭരാന്ത് സ്വപ്നസസ്താങ് ആദിത്യാങ് അനുമദാ സ്വസ്തയേ ||(ഋഗ്വേദം 10.63.3) ആർക്കെല്ലാം വേണ്ടി എല്ലാം സൃഷ്ടിക്കുന്നതായ പ്രകാശമയവും മേഘങ്ങൾ കൊണ്ട് വിസ്തൃതവും അഘണ്ഡിതവുമായ ഈ വിശാല ഭൂമി പാലും അമൃതവും ഒഴുക്കുന്നുവോ, അപ്രകാരമുള്ള കീർത്തിക്കത്തക്ക ബലമുള്ളവരും ധർമ്മരക്ഷകന്മാരും സത്കർമ്മം ചെയ്യുന്നവരുമായ ജ്ഞാനികളെ മംഗളം നേടാനായി അനുഗമിച്ച് ആനന്ദിപ്പിൻ. FOR…
read moreദേവാനാം യജ്ഞിയാ യജ്ഞിയാനാം മനോർ യജത്രാ അമൃതാ ഋതജ്ഞാ: |തേ നോ രാസന്താമുരുഗായമദ്യ യൂയം പാത സ്വസ്തിഭി: സദാ ന: ||(ഋഗ്വേദം 7.35.15) അല്ലയോ പരമേശ്വര! ആരെല്ലാം പൂജനീയരും ആരാധ്യരുമായ ദിവ്യന്മാരുടെ ഇടയിൽ പൂജിക്കപ്പെട്ടവരും മനുഷ്യ സമുദായത്തിന്റെ പൂജ അർഹിക്കുന്നവരുമായ മരണ ഭയമില്ലാത്തവരും ആധ്യാമാത്മിക സത്യം അറിഞ്ഞവരുമായുണ്ടോ അവർ ഞങ്ങൾക്ക് വിസ്തൃതമായ മാർഗ്ഗം നൽകട്ടെ. ദിവ്യന്മാരും വിദ്വാൻമാരുമായ നിങ്ങൾ…
read moreരസോfഹമപ്സു കൗന്തേയപ്രഭാസ്മി ശശിസൂര്യയോ:പ്രണവ: സർവവേദേഷുശബ്ദ: ഖേ പൗരുഷം നൃഷു ഹേ കൗന്തേയാ, ജലത്തിലെ രസവും സൂര്യചന്ദ്രന്മാരുടെ ശോഭയും വേദങ്ങളിൽ പ്രണവവും ആകാശത്തിലെ ശബ്ദവും മനുഷ്യരിലെ പൗരുഷവും ഞാനാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 8
read moreസ്വസ്തി പന്ഥാമനു ചരേമ സൂര്യാചന്ദ്രമസാവിവ |(ഋഗ്വേദം 5.51.15) സൂര്യനേയും ചന്ദ്രനേയും പോലെ മംഗളമയമായ മാർഗ്ഗത്തെ ഞങ്ങൾ അനുഗമിക്കട്ടെ. O GOD! MAY WE ADOPT AND TRAVERSE THE PATH OF PROSPERITY LIKE THE SUN AND THE MOON WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891,…
read more