നമ്മുടെ സംസ്കാരത്തിന്റെ അടിസ്ഥാന ശിലയാണ് ഇതിഹാസങ്ങൾ .ധർമ്മത്തിന്റെ മഹത്വം ജനങ്ങളിലേക് എത്തിക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ രചിക്കപ്പെട്ടവ .അതുകൊണ്ടു തന്നെ അതിനനുസൃതമായ വിധമാണ് അവയിലെ കഥാപാത്രങ്ങളെയും സംഭവങ്ങളെയും ഇതിഹാസകാരന്മാർ അവതരിപ്പിച്ചിരിക്കുന്നത്.

read more

ബിരുദത്തിന് പഠിക്കുമ്പോഴാണ് മതത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും ചില സംശയങ്ങൾ തോന്നി തുടങ്ങിയത്. എന്തുകൊണ്ടാണ് ദൈവം ചില മനുഷ്യർക്ക് ദുരിതം മാത്രം നൽകുന്നതെന്ന ചോദ്യം അന്വേഷണമായി. ചരിത്രവും തത്വചിന്തയുമൊക്കെ ക്ലാസിലുണ്ടെങ്കിലും ദൈവത്തിന്റെ മേൽ ഒരു ചോദ്യവും ഉയർത്താൻ വിലാസിനി ടീച്ചറും ശിവരാമൻ മാഷുമൊന്നും തയ്യാറായിരുന്നില്ല.

read more

ശുദ്ധമായ വൈദിക പഞ്ചാംഗം അനുസരിച്ചാണ് ഗുരുകുലത്തിലെ ആചാര്യന്മാർ ഈ കാലഗണന ചിട്ട പ്പെടുത്തിയിരിക്കുന്നത്. ഇത് കേരളത്തിലെ എല്ലാ വേദവിദ്യാർഥികൾക്കും യജ്‌ഞം ചെയ്യുന്നവർക്കും അഗ്നിഹോത്രത്തിനുമുമ്പുള്ള സങ്കല്പപാഠമായി സ്വീകരിക്കാവുന്നതാണ്. ജില്ല, ഗ്രാമം, സ്ഥലം എന്നിവ അതാതിടങ്ങളിലേത് ഉപയോഗിക്കണം.

read more

ഗതിശീലമുള്ള ഈ പ്രപഞ്ചത്തിൽ ഈശ്വരൻ സർവ്വവ്യാപിയായി ആവസിക്കുന്നു. അതിനാൽ ഒന്നിനോടും ഒട്ടലില്ലാതെ അത്യാഗ്രഹമില്ലാതെ ത്യാഗഭാവത്തോടെ ഭോഗങ്ങൾ അനുഭവിച്ചുകൊണ്ട് ഇവിടെ ജീവിക്കുക എന്നു സാമാന്യാർത്ഥം.

read more

മഹര്‍ഷി കണാദന്റെ അഭിപ്രായത്തില്‍ സാംസാരിക ഉല്‍ക്കര്‍ഷ ത്തിനും മോക്ഷ പ്രാപ്തിക്കുമുള്ള സാധനമാണ് ധര്‍മ്മം. അതായത് വേദോക്ത ധര്‍മ്മ പാലനത്തിലൂടെ നമുക്ക് ലൌകിക സമൃദ്ധിയും മോക്ഷ പ്രാപ്തിയും നേടാനാവുമെന്ന്

read more

വൈദിക സാഹിത്യത്തില്‍ ജ്യോതിഷത്തിന് വളരെ മഹത്തായ സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. ജ്യോതിഷത്തെ ആറു വേദാംഗങ്ങളിലോന്നായാണ് കണക്കാക്കുന്നത്. ജ്യോതിഷ ശാസ്ത്രത്തിന്റെ സഹായമില്ലാതെ വേദങ്ങളിലെ പല മന്ത്രങ്ങളും മനസ്സിലാക്കാന്‍ വിഷമമാണ്.

read more

ശുദ്ധമായ വൈദിക പഞ്ചാംഗം അനുസരിച്ചാണ് ഗുരുകുലത്തിലെ ആചാര്യന്മാർ ഈ കാലഗണന ചിട്ട പ്പെടുത്തിയിരിക്കുന്നത്. ഇത് കേരളത്തിലെ എല്ലാ വേദവിദ്യാർഥികൾക്കും യജ്‌ഞം ചെയ്യുന്നവർക്കും അഗ്നിഹോത്രത്തിനുമുമ്പുള്ള സങ്കല്പപാഠമായി സ്വീകരിക്കാവുന്നതാണ്. ജില്ല, ഗ്രാമം, സ്ഥലം എന്നിവ അതാതിടങ്ങളിലേത് ഉപയോഗിക്കണം.

read more

ഗാന്ധിജി ഒരിക്കൽ ഇപ്രകാരം പറഞ്ഞിട്ടുണ്ട് ‘ആർഷ ഗ്രന്ഥങ്ങൾ മുഴുവൻ നശിച്ചുപോയാലും ഈശാവാസ്യോപനിഷത്തിലെ ഈശാവാസ്യമിദം സർവ്വം എന്നു തുടങ്ങുന്ന ആദ്യ മന്ത്രം മാത്രം നിലനിന്നാൽ മതി അതിൽ നിന്നും നഷ്ടപ്പെട്ട ഗ്രന്ഥങ്ങൾ മുഴുവൻ പുനർ നിർമ്മിക്കാവുന്നതേയുള്ളു’ എന്ന്.

read more

You cannot copy content of this page