ഗുരു “മാതാപിതാക്കളും, സത്യത്തെ ഗ്രഹിച്ച് അസത്യത്തെ പരിത്യജിക്കുന്നവനുമാണ് ഗുരു എന്നുപറയുന്നത്.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 558)
read moreഇഹൈവ തൈർജിതഃ സർഗോയേഷാം സാമ്യേ സ്ഥിതം മനഃനിർദോഷം ഹി സമം ബ്രഹ്മതസ്മാദ് ബ്രഹ്മണി തേ സ്ഥിതാഃ ആരുടെ മനസ്സാണോ സമഭാവനയിൽ സ്ഥിതിചെയ്യുന്നത് അവർ ഈ ജീവിതത്തിൽത്തന്നെ സംസാരത്തെ ജയിച്ചവരാകുന്നു. ബ്രഹ്മം നിർദ്ദോഷവും സമവുമായതുകൊണ്ട് അവർ ബ്രഹ്മത്തിൽ സ്ഥിതി ചെയ്യുന്നവരാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: അഞ്ച്, ശ്ലോകം: 19
read moreഭദ്രം നോ അപി വാതയ മനോ ദക്ഷമുത ക്രതും l(ഋഗ്വേദം 10. 25. 1) അല്ലയോ പരമേശ്വരാ! അങ്ങ് ഞങ്ങൾക്ക് കല്യാണകാരിയായ മനസ്സും, ബലവും ബുദ്ധിയും പ്രദാനം ചെയ്താലും. O LORD ! MAY YOU GRANT US A BRIDAL MIND, STRENGTH AND INTELLIGENCE WISH YOU ALL A PLEASANT DAY VEDA GURUKULAM,…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ദക്ഷിണായനേ ഹേമന്ത ഋതൗ സഹസ്യ മാസേ പൗഷ ശുക്ല സപ്തമ്യാം തിഥൗ ധനിഷ്ഠാ: നക്ഷത്രേ ബുധവാസരേ പ്രാത:…
read moreആര്യൻ “ശ്രേഷ്ഠരായ വ്യക്തികൾക്ക് ആര്യൻ എന്നും ദുഷ്ടൻമാർക്ക് ദസ്യു എന്നും പറയുന്നതിനെ ഞാനും അംഗീകരിക്കുന്നു.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 558)
read moreവിദ്യാവിനയസമ്പന്നേബ്രാഹ്മണേ ഗവി ഹസ്തിനിശുനി ചൈവ ശ്വപാകേ ചപണ്ഡിതാഃ സമദർശിനഃ ജ്ഞാനികൾ, വിദ്യാവിനയസമ്പന്നനായ ബ്രാഹ്മണനിലും ചണ്ഡാളനിലും പശുവിലും ആനയിലും നായയിലും സമദൃഷ്ടികളാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: അഞ്ച്, ശ്ലോകം: 18
read moreപുനർദതാഘ്നതാ ജാനതാ സം ഗമേമഹി l(ഋഗ്വേദം 5. 51.15) ജീവകാരുണ്യ സ്വഭാവമുള്ളവരും അഹിംസാവാദികളും പ്രബുദ്ധരുമായ ആളുകളുമായി നമുക്ക് കൂട്ടുകൂടാം. LET US KEEP COMPANY WITH MEN OF CHARITABLE DISPOSITIONS AND NON – VIOLENT PERSONS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9446575923, 8590598066
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ദക്ഷിണായനേ ഹേമന്ത ഋതൗ സഹസ്യ മാസേ പൗഷ ശുക്ല ഷഷ്ഠ്യാം തിഥൗ ശ്രവണ: നക്ഷത്രേ മംഗളവാസരേ പ്രാത:…
read moreആര്യസമാജസ്ഥാപകനായ മഹർഷി ദയാനന്ദസരസ്വതി ഒരു തരത്തിലുള്ള വ്യക്തിപൂജയേയും അംഗീകരിച്ചിരുന്നില്ല. മഹർഷിയുടെ 1882 ലെ ഉദയ്പുർ പ്രവാസകാലത്ത് നടന്ന ഒരു സംഭവത്തേക്കുറിച്ച് പ്രമുഖ കവിയായിരുന്ന ശ്യാമൾ ദാസ് മഹോപാധ്യായ വിവരിക്കുന്നത് നോക്കുക. “ഒരു ദിവസം ഞാൻ മഹർഷിയോട് അദ്ദേഹത്തിന് ഒരു സ്മാരകം ഉണ്ടാക്കണം എന്ന് പറഞ്ഞു. ഉടൻ തന്നെ മഹർഷി ദയാനന്ദന്റെ മറുപടി വന്നു. ഒരിക്കലും അരുത്. തന്റെ മരണശേഷം…
read moreയജ്ഞം “പണ്ഡിതൻമാരേ സൽക്കരിക്കുക ശിൽപ്പവിദ്യ, രസായനവിദ്യ, പദാർത്ഥവിദ്യ എന്നിവയ്ക്ക് അനുയോജ്യമായവ ചെയ്യുക, വിദ്യാദി ശുഭഗുണങ്ങളുടെ ദാനം, അഗ്നിഹോത്രം തുടങ്ങിയവയാൽ വായു, വൃഷ്ടി, ജലം, ഓഷധികൾ എന്നിവയെ ശുദ്ധീകരിച്ച് എല്ലാ ജീവജാലങ്ങൾക്കും സുഖം പ്രദാനം ചെയ്യുക എന്നിവ ഉത്തമമായവയായി അംഗീകരിക്കുന്നു.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 558)
read more