യോ ന ഹൃഷ്യതി ന ദ്വേഷ്ടിന ശോചതി ന കാംക്ഷതിശുഭാശുഭപരിത്യാഗീഭക്തിമാൻ യഃ സ മേ പ്രിയ: സന്തോഷിക്കുകയോ ദ്വേഷിക്കുകയോ ദുഃഖിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യാത്തവനും ശുഭാശുഭ കർമ്മങ്ങളെ പരിത്യജിച്ചവനും ഭക്തിയുള്ളവനുമായവൻ എനിക്ക് പ്രിയപ്പെട്ടവനാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം:17
read moreഓം ഭവതന്ന: സമനസൗ സചേതസാവരേപസൗ lമാ യജ്ഞം ഹിം സിഷ്ടം മാ യജ്ഞപതിം ജാതവേദസൗ ശിവൗ ഭവതമദ്യ ന: സ്വാഹാ llഇദം ജാതവേദാഭ്യാം ഇദന്ന മമ ll (യജുർവ്വേദം 5.3) അല്ലയോ ദ്യൂലോകത്തേയും പൃഥിവി ലോകത്തേയും അഗ്നേ! നിങ്ങൾ രണ്ടുപേരും ഞങ്ങൾക്ക് സഹൃദയരും സാമഞ്ജസ്യയുക്തരും പാപരഹിതരും ആയി ഭവിക്കട്ടെ. നിങ്ങൾ രണ്ടുപേരും ഞങ്ങളുടെ യജ്ഞത്തിനും യജമാനനും ഹാനി വരുത്തരുതേ….
read moreഓം ഉദുത്തമം വരുണ പാശമസ്മദവാധമം വി മധ്യമം ശ്രഥായ lഅഥാ വയമാദിത്യ വ്രതേ തവാനാഗസോ അദിതയേ സ്യാമ സ്വാഹാ llഇദം വരുണായffദിത്യായാfദിതയേ ച ഇദന്ന മമ ll (ഋഗ്വേദം 1.24.15) അല്ലയോ വരുണാ! അങ്ങ് വലുതും ചെറുതും ഇടത്തരവുമായ ബന്ധങ്ങളിൽ നിന്ന് ഞങ്ങളെ മോചിപ്പിച്ചാലും. അല്ലയോ അദിതിപുത്രാ ഞങ്ങൾ എല്ലാ ബന്ധങ്ങളിൽ നിന്നും മോചനം നേടുന്നതിനായി ശാശ്വത നിയമങ്ങളുടെ…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേ വസന്തർത്തൗ മധുമാസേ ചൈത്രകൃഷ്ണ അഷ്ടമ്യാംതിഥൗ ജ്യേഷ്ഠാനക്ഷത്രേ ബുധവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ…
read moreഅനപേക്ഷ: ശുചിർദക്ഷ:ഉദാസീനോ ഗതവ്യഥ:സർവാരംഭപരിത്യാഗീയോ മദ്ഭക്ത: സ മേ പ്രിയ: ആഗ്രഹങ്ങളില്ലാത്തവനും ശുചിത്വമുള്ളവനും സമർത്ഥനും ഉദാസീനനും ദുഃഖമില്ലാത്തവനും സ്വാർത്ഥകർമ്മങ്ങളെ പരിത്യജിച്ചവനുമായ ഭക്തൻ എനിക്ക് പ്രിയപ്പെട്ടവനാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം: 16
read moreഓം അയാശ്ചാഗ്നേfസ്യനഭിശസ്തിപാശ്ച സത്യമിത്ത്വമയാ അസി Iഅയാ നോ യജ്ഞം വഹാസ്യയാ നോ ധേഹി ഭേഷജം സ്വാഹാ llഇദമഗ്നയേ അയസേ ഇദന്ന മമ ll (കാത്യായനശ്രൗതസൂത്രം 25.1.11) അല്ലയോ അഗ്നേ! അങ്ങ് ലോഹതുല്യം തേജോമയനാണ്. അങ്ങ് ഞങ്ങളെ നിന്ദയിൽ നിന്നും രക്ഷിക്കുന്നവനാണ്. അങ്ങ് രക്ഷകനുമാണ്. ഞങ്ങളുടെ യജ്ഞത്തെ ദേവതകളിലെത്തിച്ചാലും. അങ്ങ് ഞങ്ങൾക്ക് രോഗമില്ലാത്ത അവസ്ഥയും ഔഷധികളും പ്രദാനം ചെയ്താലും. ഈ…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേ വസന്തർത്തൗ മധുമാസേ ചൈത്രകൃഷ്ണ സപ്തമ്യാംതിഥൗ അനുരാധാനക്ഷത്രേ മംഗളവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ…
read moreപരേതരുടെ ആത്മാവിന് ശാന്തി ലഭിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നത് അനുചിതമാണ്. എന്തെന്നാൽ വൈദിക വീക്ഷണമനുസരിച്ച് ഇങ്ങനെ പ്രാർത്ഥിക്കുന്നത് ശരിയാവില്ല. കാരണം മരണപ്പെട്ടയാളുടെ ആത്മാവ് അസ്വസ്ഥമായിട്ടില്ല ഇരിക്കുന്നത് എന്നത് കൊണ്ടാണ് അപ്രകാരം പറയുന്നത്. സാംഖ്യ ദർശനത്തിന്റെ അഞ്ചാം അദ്ധ്യായം, സൂത്രം 126 ൽന കിഞ്ചിദപ്യനുഷയിനഃഎന്ന കപില മഹർഷിയുടെ പ്രസ്താവന പ്രകാരം, മരണശേഷം ആത്മാവ് അബോധാവസ്ഥയിലാകുന്നു. അവന് സന്തോഷമോ സങ്കടമോ അസ്വസ്ഥതയോ ഒന്നും…
read moreയസ്മാന്നോദ്വിജതേ ലോക:ലോകാന്നോദ്വിജതേ ച യ: ഹർഷാമർഷഭയോദ്വേഗൈർ –മുക്തോ യ: സ ച മേ പ്രിയ: ലോകത്തെ ക്ലേശപ്പെടുത്താതിരിക്കുകയും ലോകത്താൽ ക്ലേശിക്കപ്പെടാതിരിക്കുകയും ചെയ്യുന്നവനും സന്തോഷം, അസൂയ, ഭയം, ഉത്കണ്ഠ എന്നിവയിൽ നിന്ന് മുക്തനുമായവൻ ആരാണോ അവനും എനിക്ക് പ്രിയപ്പെട്ടവനാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം:15
read moreഓം യേ തേ ശതം വരുണ യേ സഹസ്രം യജ്ഞിയാ പാശാ വിതതാ മഹാന്ത: lതേഭിർനോഅദ്യ സവിതോത വിഷ്ണുർവിശ്വേ മുഞ്ചന്തു മരുത: സ്വർകാഃ സ്വാഹാ ll ഇദം വരുണായ സവിത്രേ വിഷ്ണവേ വിശ്വാഭ്യോ ദേവേഭ്യോ മരുദ്ഭ്യ: സ്വർകേഭ്യ: ഇദന്ന മമ ll (കാത്യായനശ്രൗത സൂത്രം 25.1.11) അല്ലയോ വരുണദേവാ! യജ്ഞസംബന്ധമായ നിരവധി പാശങ്ങളാൽ ഞങ്ങൾ നാല് ഭാഗത്തുനിന്നും ബന്ധിക്കപ്പെട്ടിരിക്കുന്നു….
read more