പിതാസി ലോകസ്യ ചരാചരസ്യത്വമസ്യ പൂജ്യശ്ച ഗുരുർഗരീയാൻന ത്വത്സമോfസ്ത്യഭ്യധികഃ കുതോfന്യോ ലോകത്രയേfപ്യപ്രതിമ പ്രഭാവ അങ്ങ് ചരാചരാത്മകമായ ഈ ലോകത്തിന്റെ പിതാവാകുന്നു. അങ്ങ് ഈ ലോകത്തിന് പൂജനീയനും ശ്രേഷ്ഠനായ ഗുരുവുമാകുന്നു. അതുല്യശക്തിയുള്ള ഹേ ഭഗവാനേ! മൂന്ന് ലോകങ്ങളിലും അങ്ങേക്ക് തുല്യനായിട്ട് ആരുമില്ല. അങ്ങയെ വെല്ലുന്ന മറ്റൊരുവൻ എവിടെയുണ്ടാകും? ഭഗവദ്ഗീത, അദ്ധ്യായം: പതിനൊന്ന്, ശ്ലോകം: 43

read more

തം ത്വാ സമിദ്ഭിരംഗിരോ ഘൃതേന വർദ്ധയാമസി ബൃഹച്ഛോചാ യവിഷ്ഠ്യ സ്വാഹാ IIഇദമഗ്നയേfoഗിരസേ ഇദം ന മമ II (യജുർവേദം 3. 3) ഞങ്ങൾ നെയ്യുകൊണ്ടും സമിധകൾ കൊണ്ടും യജ്ഞാഗ്നിയേ പ്രോജ്വലിപ്പിക്കുന്നു. അഗ്നിപദാർത്ഥങ്ങളിലേ സൂക്ഷ്മകണങ്ങളിൽ വ്യാപിച്ച് അതിന്റെ അവയവങ്ങളുടെ രൂപത്തിൽ വിശ്ലേഷിക്കുന്നു. സൂക്ഷ്മകണങ്ങൾ ഊർജം ഉൾക്കൊണ്ട് അന്തരീക്ഷത്തിലെ മാലിന്യങ്ങളെ ഇല്ലാതാക്കുന്നു. അല്ലയോ പരമേശ്വരാ! ഞങ്ങൾ ഈ കർമ്മം സർവ്വ പ്രാണികളുടേയും…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേ വസന്തർത്തൗ മധുമാസേ ചൈത്രശുക്ല ഏകാദശ്യാംതിഥൗ ആർദ്രാനക്ഷത്രേ ശുക്രവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ…

read more

നമഃപുരസ്താദഥ പൃഷ്ഠതസ്തേ നമോfസ്തുതേ സർവത ഏവ സർവ അനന്തവീര്യാമിതവിക്രമസ്ത്വംസർവം സമാപ്നോഷി തതോfസി സർവ: ഹേ സർവ്വാത്മൻ! അങ്ങയുടെ മുന്നിലും പിന്നിലും എന്നല്ല എല്ലാ ഭാഗത്തും അങ്ങയ്ക്കു നമസ്കാരം. അനന്തവീര്യവും അതിരറ്റ പരാക്രമവുമുള്ള അങ്ങ് എല്ലായിടവും വ്യാപിച്ചിരിക്കുന്നു. അതിനാൽ, എല്ലാം അങ്ങ് തന്നെയാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനൊന്ന്, ശ്ലോകം:40

read more

ഓം സുസമിദ്ധായ ശോചിഷേ ഘൃതം തീവ്രം ജുഹോതന Iഅഗ്നയേ ജാതവേദസേ സ്വാഹാഇദമഗ്നയേ ജാതവേദസേ ഇദം ന മമ II ഞങ്ങളുടെ യഥാർത്ഥമായ ഉദാരതയുടെ പ്രതികരൂപമായി ശുദ്ധവും സുഗന്ധപൂരിതവുമായ നെയ്യ് ജ്ഞാനാഗ്നിയിൽ അർപ്പിക്കുന്നു. ഇപ്രകാരം സമർപ്പിച്ച നെയ്യ് സൂക്ഷ്മകണങ്ങളായി വിഭജിച്ച് അന്തരീക്ഷത്തെ പവിത്രമാക്കട്ടെ. അല്ലയോ ദയാലുവായ പ്രഭോ! ഞങ്ങൾ ഞങ്ങളുടെ പ്രിയതരമായ വസ്തുക്കളെല്ലാം സർവ്വപ്രാണികളുടെയും മംഗളത്തിനായി അർപ്പിക്കുവാൻ തത്പരരാണ്. LET…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേ വസന്തർത്തൗ മധുമാസേ ചൈത്രശുക്ല ദശമ്യാംതിഥൗ ആർദ്രാനക്ഷത്രേ ഗുരുവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ…

read more

സ്ഥാനേ ഹൃഷീകേശ തവ പ്രകീർത്യാജഗത് പ്രഹൃഷ്യത്യനുരജ്യതേ ചരക്ഷാംസി ഭീതാനി ദിശോ ദ്രവന്തിസർവേ നമസ്യന്തി ച സിദ്ധസംഘാഃ അർജ്ജുനൻ പറഞ്ഞു, ഹേ ഹൃഷീകേശാ! അങ്ങയെ സ്തുതിക്കുന്നതിൽ ലോകം ആനന്ദിക്കുകയും തൃപ്തിയടയുകയും ചെയ്യുന്നതും രാക്ഷസന്മാർ ഭീതരായി സകലദിക്കുകളിലേക്കും ഓടുന്നതും സിദ്ധസംഘങ്ങളെല്ലാവരും അങ്ങയെ നമസ്കരിക്കുന്നതും യുക്തം തന്നെ. ഭഗവദ്ഗീത, അദ്ധ്യായം: പതിനൊന്ന്, ശ്ലോകം: 36

read more

ഓം സമിധാഗ്നിം ദുവസ്യത ഘൃതൈർബോധയതാതിഥിം |ആസ്മിൻ ഹവ്യാ ജുഹോതന സ്വാഹാ ||ഇദമഗ്നയേ ഇദം ന മമ || ഞങ്ങൾ സമിധ കൊണ്ടും നെയ്യ് കൊണ്ടും ആഹുതികൾ അർപ്പിച്ച് യജ്ഞാഗ്നിയെ ജ്വലിപ്പിക്കുന്നു. സ്വന്തം താൽപ്പര്യങ്ങൾ നേടിയെടുക്കാനായി ഈ പദാർത്ഥങ്ങൾ അർപ്പിക്കുക അല്ല ഞങ്ങൾ ചെയ്യുന്നത്, മറിച്ച് സർവ്വ പ്രാണികളുടേയും ഗുണത്തിനായി ലക്ഷ്യമിട്ടാണ് ഇവ അർപ്പിക്കുന്നത്. അല്ലയോ പരമേശ്വരാ! ഈ ലക്ഷ്യപ്രാപ്തിക്കായി…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേ വസന്തർത്തൗ മധുമാസേ ചൈത്രശുക്ല ദശമ്യാംതിഥൗ ആർദ്രാനക്ഷത്രേ ബുധവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ…

read more

ദ്യാവാപൃഥിവ്യോരിദമന്തരം ഹിവ്യാപ്തം ത്വയൈകേന ദിശശ്ച സർവാ:ദൃഷ്ട്വാദ്ഭുതം രൂപമുഗ്രം തവേദംലോകത്രയം പ്രവ്യഥിതം മഹാത്മൻ ഹേ മഹാത്മാവേ, ലോകത്തിനും ഭൂമിക്കുമിടയിലുള്ള എല്ലാ ദിക്കുകളും ഏകനായ അങ്ങയാൽ വ്യാപ്തമായിരിക്കുന്നു. അങ്ങയുടെ അദ്ഭുതകരവും അത്യുഗ്രവുമായ ഈ രൂപം കണ്ട് മൂന്ന് ലോകവും നടുങ്ങി പ്പോകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനൊന്ന്, ശ്ലോകം: 20

read more

You cannot copy content of this page