ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ്യ മാസേ ഫാൽഗുന കൃഷ്ണ ദ്വാദശ്യാം തിഥൗ പൂർവ്വാഷാഢാ: നക്ഷത്രേ ശുക്രവാസരേ പ്രാത:…
read moreസ്വാമി ദയാനന്ദസരസ്വതിയുടേയും ആര്യസമാജ പ്രസ്ഥാനത്തിന്റെയും മതപരവും സാമൂഹിക-സാമ്പത്തികവും സാംസ്കാരികവുമായ സ്വാധീനം അദ്ദേഹത്തിന്റെ ദ്വിശതാബ്ദിയുടെ വേളയിൽ ലോകമെങ്ങും അംഗീകരിക്കുന്നു. നമ്മുടെ മഹത്തായ ഭൂതകാലത്തെയും പൂർവ്വികരെയും കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം നമ്മുടെ മനസ്സ് അഭിമാനത്താൽ നിറയും! എന്നാൽ ഇന്ന് അതെല്ലാം നമുക്ക് വെറും സ്വപ്നമായി തോന്നുന്നു. ഋഷിമാർ സൃഷ്ടിയുടെ ബോധ സ്രോതസ്സിനെക്കുറിച്ച് ധ്യാനിച്ച അതേ ഹിമാലയം ഇപ്പോഴും വടക്ക് ഇന്ത്യയെ കാക്കുന്നു. അതേ…
read moreമച്ചിത്താ മദ്ഗതപ്രാണാ: ബോധയന്ത: പരസ്പരം കഥയന്തശ്ച മാം നിത്യംതുഷ്യന്തി ച രമന്തി ച എന്നിൽ മനസ്സുറപ്പിച്ചവരും എല്ലാ ഇന്ദ്രിയങ്ങളും എന്നിൽ ലയിപ്പിച്ചവരുമായ ഭക്തന്മാർ സദാ എന്നെക്കുറിച്ച് പരസ്പരം സംസാരിക്കുകയും പ്രകീർത്തിക്കുകയും ചെയ്തുകൊണ്ട് സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പത്ത്, ശ്ലോകം: 9
read moreദ്യൌഃ ശാന്തിരന്തരീക്ഷം ശാന്തിഃ പൃഥിവീ ശാന്തിരാപഃ ശാന്തിരോഷധയഃ ശാന്തിഃ |വനസ്പതയഃ ശാന്തിർവിശ്വ ദേവാഃ ശാന്തിർബ്രഹ്മ ശാന്തിഃ സർവം ശാന്തിഃ ശാന്തിരേവ ശാന്തിഃ സാ മാ ശാന്തിരേധി ||(യജുർവേദം 36:17)ദ്യൂ ലോകം (പ്രകാശിക്കുന്ന ലോകം) ശാന്തിയുക്തമാവട്ടെ. അന്തരിക്ഷം (മധ്യ ഭാഗത്തുള്ള ലോകം)ശാന്തമാകട്ടെ. പൃഥിവി (ഭൂലോകം) ശാന്തമാകട്ടെ. ജലം ശാന്തിപൂർണ്ണമാവട്ടെ. ഓഷധികൾ ശാന്തിദായകമാവട്ടെ. വനസ്പതികൾ ശാന്തിയുള്ളതാകട്ടെ. ഗ്രഹ-നക്ഷത്രാദികൾ ശാന്തിപ്രദായകമാവട്ടെ. ശാന്തി മാത്രം…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ്യ മാസേ ഫാൽഗുന കൃഷ്ണ നവമ്യാം തിഥൗ ജ്യേഷ്ഠാ നക്ഷത്രേ ബുധവാസരേ പ്രാത:…
read moreഅഹം സർവസ്യ പ്രഭവോമത്തഃ സർവം പ്രവർതതേഇതി മത്വാ ഭജന്തേ മാംബുധാ ഭാവസമന്വിതാഃ ഞാനാണ് എല്ലാത്തിന്റെയും ഉദ്ഭവസ്ഥാനമെന്നും സകലതും എന്നിൽനിന്നാണ് പ്രവർത്തിക്കുന്നതെന്നും അറിഞ്ഞ് വിവേകികൾ ഭക്തിഭാവത്തോടുകൂടി എന്നെ ഭജിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പത്ത്, ശ്ലോകം: 8
read moreശന്നോ ദേവീരഭിഷ്ടയfആപോ ഭവന്തു പീതയേ ശംയോരഭിസ്രവന്തു നഃ |(യജുർവേദം 36:12) അല്ലയോ പ്രഭോ! ദിവ്യഗുണമാർന്ന ഈ ജലം അങ്ങയുടെ കൃപയാൽ അഭിഷ്ട സുഖപ്രാപ്തിക്കായും കുടിക്കാനായും സുഖകാരിയാവട്ടെ. കൂടാതെ എല്ലാ വശത്തു നിന്നും ഞങ്ങൾക്ക് സുഖം വർഷിക്കട്ടെ. O GOD! MAY DIVINE WATERS BE PLEASANT TO US TO DRINK AND ACQUIRE HAPPINESS, AND GIVE…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ്യ മാസേ ഫാൽഗുന കൃഷ്ണ അഷ്ടമ്യാം തിഥൗ വിശാഖാ നക്ഷത്രേ മംഗളവാസരേ പ്രാത:…
read moreമഹർഷി ദയാനന്ദ സരസ്വതിയുടെ 200 -ാം ജന്മദിനവാർഷികാഘോഷ പരിപാടികളുടെ ഭാഗമായി രണ്ട് വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള വേദമാർഗ്ഗം 2025 അഡ്വ. ജയറാം ഒറ്റപ്പാലം (ജില്ലാ സംഘചാലക്, ആർ. എസ്. എസ്, ഒറ്റപ്പാലം ജില്ല) ഭദ്രദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.
read moreയോ മാമജമനാദിം ചവേത്തി ലോകമഹേശ്വരം അസംമൂഢഃ സ മർത്യേഷു സർവപാപൈഃ പ്രമുച്യതേ എന്നെ അനാദിയായും ജന്മമില്ലാത്തവനായും ജഗത്തിന്റെ പരമേശ്വരനായും അറിയുന്നവൻ മനുഷ്യരിൽ വച്ച് മിഥ്യാധാരണകൾ അകന്നവനാണ്. അവൻ എല്ലാ പാപങ്ങളിൽനിന്നും മുക്തനാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പത്ത്, ശ്ലോകം: 3
read more