ശം ന: സൂര്യ ഉരുചക്ഷാ ഉദേതു ശം നശ്ചതസ്ര: പ്രദിശോ ഭവന്തു ശം ന: പർവതാ ധ്രുവയോ ഭവന്തു ശം ന: സിന്ധവ: ശമു സന്ത്വാപ: ||(ഋഗ്വേദം 7.35.8) വിസ്തീർണ്ണമായി പ്രകാശിപ്പിക്കുന്ന സൂര്യൻ ഞങ്ങൾക്ക് മംഗളവാനായിരുന്നുകൊണ്ട് നാല് ദിശകളും ഐശ്വര്യപ്രദമാക്കട്ടെ. ഉറച്ച പർവതങ്ങൾ നമുക്ക് സന്തോഷത്തിന്റെ ഉറവിടമാകട്ടെ, നദികളുടെ ഒഴുക്ക് നമുക്ക് പ്രസാദകരമാകട്ടെ. MAY THE LUMINOUS SUNRISE…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ്യ മാസേ ഫാൽഗുനശുക്ല ചതുർദശ്യാം തിഥൗ പുനർവസു നക്ഷത്രേ ശനിവാസരേ പ്രാത: കാലേ…
read moreപിതാഹമസ്യ ജഗതോമാതാ ധാതാ പിതാമഹ:വേദ്യം പവിത്രമോങ്കാര:ഋക്സാമയജുരേവ ച ഈ ജഗത്തിന്റെ പിതാവും മാതാവും രക്ഷകനും പിതാമഹനും ഞാൻ തന്നെയാണ്. അറിയപ്പെടേണ്ട ഒരേയൊരു വസ്തുവും പരിശുദ്ധമായ ഓങ്കാരവും ഋക് – സാമ – യജുർവ്വേദങ്ങളും ഞാൻ തന്നെയാണ്. ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 17
read moreശം ന: സോമോ ഭവതു ബ്രഹ്മ ശം ന: ശം നോ ഗ്രാവാണ: ശമു സന്തു യജ്ഞാ: |ശം ന: സ്വരൂണാം മിതയോ ഭവന്തു ശം ന: പ്രസ്വ: ശംവസ്തു വേദി : ||(ഋഗ്വേദം 7.35.7) ചന്ദ്രൻ നമുക്ക് ഐശ്വര്യം നൽകട്ടെ, ധാന്യങ്ങളും മറ്റു ഭക്ഷിക്കാവുന്നവയും നമ്മുടെ സന്തോഷത്തിന് വേണ്ടിയാകട്ടെ, മേഘങ്ങൾ നമുക്ക് ഐശ്വര്യപ്രദമാകട്ടെ, യജ്ഞങ്ങളും മറ്റ് ശ്രേഷ്ഠ…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ്യ മാസേ ഫാൽഗുനശുക്ല ത്രയോദശ്യാം തിഥൗ ആർദ്രാ നക്ഷത്രേ ശുക്രവാസരേ പ്രാത: കാലേ…
read moreവേദഗുരുകുലത്തിൽ ശ്രീരുദ്രമന്ത്രങ്ങളുടെ ആഹുതിയോടുകൂടിയ ഒരു വിശേഷയജ്ഞവും ഭജനസന്ധ്യയും നടത്തുന്നുണ്ട്. പ്രദോഷസന്ധ്യയിൽ ലോകമംഗളത്തിനായി വിശേഷയജ്ഞം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ശിവൻ മംഗളകാരിയായ പരമാത്മാവാണ്. രുദ്രൻ ശത്രുക്കളെ കരയിപ്പിക്കുന്ന പരമാത്മാവിൻ്റെ മറ്റൊരു പേരാണ്. പ്രദോഷ സമയത്ത് മംഗളകാരിയും ശത്രുനാശകനുമായ പരമാത്മാവിനെ സ്മരിക്കുകയും അദ്ദേഹത്തിൻ്റെ ആ ഗുണങ്ങളെ വർണ്ണിക്കുന്ന വേദസൂക്തങ്ങളായ ശ്രീരുദ്രം (യജുർവേദം പതിനാറാം അധ്യായം) തുടങ്ങിയ വിശേഷസൂക്തങ്ങളാൽ യജ്ഞമനുഷ്ഠിക്കുന്നത് ഉത്തമമാണ്.പ്രദോഷ നാളിൽ കാറൽമണ്ണ…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ്യ മാസേ ഫാൽഗുനശുക്ല ദ്വാദശ്യാം തിഥൗ ആർദ്രാ നക്ഷത്രേ ഗുരുവാസരേ പ്രാത: കാലേ…
read moreസതതം കീർതയന്തോ മാംയതന്തശ്ച ദൃഢവൃതാഃനമസ്യന്തശ്ച മാം ഭക്ത്യാനിത്യയുക്താ ഉപാസതേ എപ്പോഴും എന്നിൽ ഉറപ്പിച്ച മനസ്സോടുകൂടിയ അവർ സദാ എന്നെ സ്തുതിക്കുകയും ദൃഢവ്രതന്മാരായി പ്രയത്നിക്കുകയും നമസ്കരിക്കുകയും ചെയ്തുകൊണ്ട് ഭക്തിയോടെ എന്നെ ആരാധിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 14
read moreമഹാത്മാനസ്തു മാം പാർത്ഥദൈവീം പ്രകൃതിമാശ്രിതാ:ഭജന്ത്യനന്യമനസ:ജ്ഞാത്വാ ഭൂതാദിമവ്യയം അർജ്ജുനാ! മഹാത്മാക്കളാവട്ടെ ദിവ്യമായ സ്വഭാവത്തെ കൈക്കൊണ്ട്, ജീവജാലങ്ങളുടെയെല്ലാം അവിനാശിയായ സ്രോതസ്സാണ് ഞാൻ എന്നറിഞ്ഞ് ഏകാഗ്രചിത്തരായി (എന്നെ) ഭജിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 13
read moreശം ന ഇന്ദ്രോ വസുഭിർദേവോ അസ്തു ശമാദിത്യേഭിർവരുണ: സുശംസ: |ശം നോ രുദ്രോരുദ്രേഭിർജലാഷ: ശം നസത്വഷ്ടാ ഗ്നാഭിരിഹ ശൃണോതു ||(ഋഗ്വേദം 7.35.6) അല്ലയോ ജഗദീശ്വര! വസിക്കാൻ യോഗ്യമായ (വസുഭി:) ഈ ഭൂമിയും അത്യന്തം പ്രകാശിക്കുന്ന സൂര്യനും ചന്ദ്രൻ തുടങ്ങിയ ഗോളങ്ങൾ അടങ്ങിയ സൗരയൂഥങ്ങളും നമുക്ക് ഐശ്വര്യപ്രദമാകട്ടെ, സമുദ്രങ്ങൾ നമുക്ക് പ്രയോജനകരമാകട്ടെ, പ്രപഞ്ചത്തിന് ശാന്തിയേകുന്ന രുദ്രൻമാർ (12 മാസങ്ങൾ) നമുക്ക്…
read more